Tuesday, 23 October 2012












നമ്മുടെ സ്വന്തം ...നാം നിത്യ ജീവത ത്തില്‍  ഉപയോഗിക്കുന്ന വെളുത്തുള്ളിയുടെ ഗുണങ്ങള്‍ ഒന്നറി ന്ജിരിക്കുക 

‎35 health benefits of garlic:

1. Helps treat atherosclerosis.

2. Helps lower cholesterol.

3. Has the ability to lower blood pressure.

4. Helps treat gout.

5. Treating and preventing the flu and upper respiratory tract infections.

6. Prevents the growth and spread of bacteria.

7. Helps treat Tuberculosis.

8. Treating purulent wounds.

9. Helps treat Trichomoniasis (a sexually transmitted infection.)

10. Boosts your metabolism.

11. Prevents the spread of collon cancer…

12. …gall bladder cancer…

13. …rectal cancer…

14. …breast cancer…

15. …and prostate cancer.

16. Helps aid digestion.

16. Treats a yeast infection.

17. Dissolves blood clots.

18. Increases appetite.

19. Kills intestinal worms and parasites.

20. Helps treat cataracts.

21. Helps treat arthritis.

22. Helps treat diabetes.

23. Help treat staph infection.

24. Hells get rid of a tooth ache.

25. Treats acne.

26. Kills warts.

27. Helps treat tetter.

28. Helps in the treatment of boils on the skin.

29. Has a soothing effect on the intestines.

30. Garlic phytoncides are used to treat asthma…

31. …chronic bronchitis…

31. …and whooping cough.

32. Helps cure insomnia.

33. Slows the process of aging.

34. Inhibits the growth of Candida albicans.

35. Strengthens the body’s immune system.

ഹൃദയാഘാതം അഥവാ ഹാര്‍ട്ട്‌ അറ്റാക്ക്




ഹൃദയാഘാതം അഥവാ ഹാര്‍ട്ട്‌ അറ്റാക്ക്

അറിഞ്ഞിരിക്കേണ്ട ചില ചെറിയ വിവരങ്ങള്‍.....
..
ഒരു പക്ഷെ ഒരു ജീവന് ഉപകരിച്ചാലോ ....
എല്ലാ ഹൃദയാഘാതവും ഇടതു കൈ വേദനയില്‍ തുടങ്ങനമെന്നില്ല...
താടിയെല്ലില്‍ തുടങ്ങുന്ന കഠിനമായ വേദന ..ഒരു ലക്ഷണമാകാം
എല്ലാ ഹൃദയഘതങ്ങളിലും നെഞ്ചുവേദന ഉണ്ടാകണമെന്നില്ല
ശ്വാസം മുട്ടലും കഠിനമായ വിയര്‍പ്പുംപ്രധാന ലക്ഷണമായി കണക്കാക്കാം
ശതമാനം പേര്‍ക്കും ഉറക്കത്തില്‍ ആണ് ഹൃദയാഘാതം ഉണ്ടാകുന്നത്
തടിയെള്ളിണോ ഇടതു കൈ ക്കോ ഉണ്ടാകുന്ന കഠിനമായ വേദന 
ഉറക്കത്തില്‍ നിന്നുണരാന്‍ സഹായിക്കും.....എത്രയും പെട്ടന്ന് വൈദ്യ സഹായം തേടുക...
A serious note about heart attacks:· Women should know that not every heart attack symptom is going to be the left arm hurting,· Be aware of intense pain in the jaw line.
· You may never have the first chest pain during the course of a heart attack.
· Nausea and intense sweating are also common symptoms.
· 60% of people who have a heart attack while they are asleep do not wake up.
· Pain in the jaw can wake you from a sound sleep. Let's be careful and be aware. The more we know, the better chance we could survive...
A cardiologist says if everyone who gets this mail sends it to everyone they know, you can be sure that we'll save at least one life.
Please be a true friend and send this article to all your friends you care about.

PLEASE DON'T IGNORE SHARE IT. THIS MIGHT SAVE SOMEONE'S LIFE


Sunday, 21 October 2012






അക്ഷരം തന്നെയാണ് അറിവിന്റെ തുടക്കം 
അക്ഷരത്തെ ദേവതയായി കാണുന്ന ഒരു സംസ്കാരത്തിലും 
സമൂഹത്തിലും ജീവിക്കാന്‍ കഴിയുന്നു എന്നത് 
ഒരു മഹാ ഭാഗ്യമായി തന്നെ കരുതാം 
അക്ഷര ലോകത്തേക്ക് കടന്നു വരുന്ന ഓരോ കുഞ്ഞിനും 
അക്ഷര ലോകത്തേക്ക് എത്തി ചേര്‍ന്നവര്‍ക്കും 
അറിവിന്റെ ലോകം കീഴടക്കാന്‍ കഴിയട്ടെ 
എന്നാശംസിച്ചുകൊണ്ട് 
വിജയ ദശമി ദിനാശംസകള്‍ 

യാകുന്ദേന്ദു തുഷാരഹാര
യാ ശുഭ്ര വസ്ത്രാവൃതാ
യാ വീണാ വരദണ്ഡ മണ്ഡിത കരാ
യാ ശ്വേത പദ്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിര്‍
ദേവൈ സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാ






പ്രമേഹം എങ്ങനെ കണ്ടുപിടിക്കാം





പ്രമേഹം എങ്ങനെ കണ്ടുപിടിക്കാം

ആരംഭത്തില്‍ ലക്ഷണമൊന്നും പ്രകടിപ്പിക്കാത്തതുകൊണ്ടുതന്നെ പ്രമേഹം തുടക്കത്തിലേ കണ്ടെത്താറില്ല. ആരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ഏറിയ ഉല്‍ക്കണ്ഠയും ബോധവല്‍ക്കരണവും മൂലം ഇന്ന് രോഗനിര്‍ണ്ണയത്തിനുള്ള സങ്കേതങ്ങള്‍ കുറെയൊക്കെ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. രോഗം വന്നതിനുശേഷം ചികില്‍സിക്കുന്നതിനേക്കാള്‍ എത്രയോ നല്ലത് രോഗം വരാതിരിക്കാന്‍ നോക്കുന്നതാണ് എന്ന വസ്തുത ആധുനികസമൂഹം ഉള്‍ക്കൊള്ളുന്നുണ്ട്.
    രോഗനിര്‍ണ്ണയം വൈകിപ്പോകുമ്പോള്‍ ചികില്‍സയും ദൈനംദിനജീവിതവും കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്കു കടക്കുന്നു. എന്നാല്‍ പ്രാരംഭദശയില്‍ത്തന്നെ അറിഞ്ഞാല്‍  വലിയ ബുദ്ധിമുട്ടുകളില്ലാതെ രോഗത്തെ നിയന്ത്രിച്ചുനിര്‍ത്താനാവും. 30 വയസു കഴിഞ്ഞാല്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധനയ്ക്കു വിധേയമാകണം. അഥവാ, അമിതവിശപ്പ്, അമിതദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, കൈകാല്‍തരിപ്പ്, ഉണങ്ങാത്ത മുറിവ്, അസാധാരണമായി ഭാരം കുറയുകയോ കൂടുകയോ ചെയ്യുക എന്നീ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടനെ ഡോക്ടറെ സമീപിക്കുകയും രോഗനിര്‍ണ്ണയം നടത്തുകയും വേണം.
രക്തപരിശോധന മൂന്നു തരത്തില്‍
    പ്രമേഹരോഗം കണ്ടുപിടിക്കാന്‍ ഇന്ന് പല മാര്‍ഗ്ഗങ്ങളുണ്ട്. പൊതുവെ മൂന്നു രീതിയിലാണ് രക്തത്തിലെ ഗ്ളൂക്കോസിന്റെ നില തിട്ടപ്പെടുത്തുന്നത്. ആഹാരത്തിനു മുമ്പ്, ആഹാരത്തിനു ശേഷം, ഭക്ഷണനിയന്ത്രണില്ലാതെ എന്നിങ്ങനെ മൂന്നു തരത്തില്‍ രക്തപരിശോധന നടത്തുന്നു.
    1.  ഷുഗര്‍ നില ആഹാരത്തിനു മുമ്പ്
        100 00 mg/dl-ല്‍ താഴെ        നോര്‍മല്‍
        100-125                പ്രമേഹസാധ്യത
        125 നു മുകളില്‍        പ്രമേഹം
    2.  ഷുഗര്‍ നില ആഹാരത്തിനു ശേഷം രണ്ടു മണിക്കൂറിനകം
        100 mg/dl- താഴെ        നോര്‍മല്‍
        100-199                പ്രമേഹസാധ്യത
        200 നു മുകളില്‍        പ്രമേഹം
    3.  ഷുഗര്‍ നില ഏതെങ്കിലും സമയത്ത് (random)
        140 mg/dlല്‍ താഴെ        നോര്‍മല്‍
        140-199                പ്രമേഹസാധ്യത
        200 നു മുകളില്‍        പ്രമേഹം
    മുകളില്‍ പറഞ്ഞ മൂന്നു സാഹചര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പരിധിക്കു മുകളിലായാല്‍ പ്രമേഹമുണ്ടെന്ന് ഉറപ്പിക്കാം. ഈ മൂന്നു രീതികളിലും രക്തപരിശോധയിലൂടെയാണ് പ്രമേഹം സ്ഥിരീകരിക്കുന്നത്. രോഗമുണ്ടെന്നു കണ്ടെത്തിയാല്‍ ഇടയ്ക്കിടെ ഈ പരിശോധന നടത്തേണ്ടിവരും. ഭക്ഷണം കഴിക്കാതെയും നിര്‍ദ്ദിഷ്ടഭക്ഷണം കഴിച്ചും ലാബില്‍ എത്തുന്ന രോഗിയുടെ രക്തം കുത്തിയെടുത്ത് പരിശോധിക്കുമ്പോള്‍ ഫലം പോയിന്റായി രേഖപ്പെടുത്തുന്നു.
മൂത്രപരിശോധന
    പ്രമേഹം കണ്ടത്താനുള്ള പ്രാഥമികപരിശോധനയാണ് ഇത്. എന്നാല്‍ ഈ പരിശോധനയെ പൂര്‍ണ്ണമായി ആശ്രയിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറില്ല. മൂത്രപരിശോധന നടത്തുന്നത് ഇപ്രകാരമാണ്. 5 മില്ലി ബനഡിക്റ്റ് ലായനി (മെഡിക്കല്‍ സ്റോറില്‍ ലഭിക്കും) തിളപ്പിച്ചശേഷം അതില്‍ 3 തുള്ളി മൂത്രം ഇറ്റിച്ചശേഷം വീണ്ടും തിളപ്പിക്കുന്നു. നിറഭേദമുണ്ടെങ്കില്‍ പ്രമേഹമുണ്ടെന്നാണ് സൂചന. പക്ഷേ, മൂത്രത്തിലെ മറ്റു ചില ഘടകങ്ങളും നിറംമാറ്റത്തിന് കാരണമാകാറുണ്ട്. അതുകൊണ്ടാണ് ഈ നിര്‍ണ്ണയരീതി അവസാനവാക്കല്ല എന്നു പറയുന്നത്.
ഫാസ്റിങ് ബ്ളഡ് ഷുഗര്‍ (FBS): രാവിലെ ആഹാരത്തിനു മുമ്പ് രക്തത്തിലെ ഗ്ളൂക്കോസ് നില പരിശോധിക്കുന്നതിനാണ് ഫാസ്റിങ് ബ്ളഡ് ഷുഗര്‍ എന്നു പറയാറ്. എട്ടു മണിക്കൂറെങ്കിലും ഭക്ഷണം കഴിക്കാതിരുന്ന ഈ സമയത്ത് പ്രമേഹമില്ലാത്ത ഒരാളുടെ ഷുഗര്‍നില 100-ല്‍ താഴെയായിരിക്കും. 100 നും 125 നുമിടയിലാണെങ്കില്‍ പ്രമേഹത്തിനു സാധ്യതയുണ്ട്. പോയിന്റ് നില 125 നു മുകളിലാണെങ്കില്‍ പ്രമേഹമുണ്ടെന്ന് വ്യക്തം. എന്നാല്‍ ആദ്യപരിശോധനയുടെ ഫലം മാത്രം നോക്കി ചികില്‍സ തുടങ്ങാറില്ല. ഒരുവട്ടം കൂടി ഇതേ പരിശോധന നടത്തുകയും ഫലം വീണ്ടും പോസിറ്റീവാണെങ്കില്‍ മാത്രം ചികില്‍സിച്ചുതുടങ്ങാം. ആദ്യപരിശോധനയില്‍ രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ രണ്ടോ മൂന്നോ ദിവസത്തിനുശേഷം അടുത്ത പരിശോധനയ്ക്ക് വിധേയമാകണം.

എ അയ്യപ്പന്‍-രണ്ടാം ചരമ വാര്‍ഷികം.





എ അയ്യപ്പന്‍-രണ്ടാം ചരമ വാര്‍ഷികം.
നേര്‍ത്തതും എന്നാല്‍ വളരെ നോവുന്നതുമാണ്‌ അയ്യപ്പന്റെ കവിതകള്‍. ഹൃദയത്തിനേറ്റഒരുമുള്ളുപോലെ അത്‌ നമ്മുടെ ബോധമണ്ഡലങ്ങളില്‍പോലും നീറ്റലുണ്ടാക്കുന്നു.
അയ്യപ്പന്‍ ചോര എന്നെഴുതുമ്പോള്‍ ചിലപ്പോള്‍ സ്കൂള്‍ കുട്ടിയുടെ ബാഗില്‍ കാണുന്ന വെറും ചുവന്ന കളര്‍ക്കട്ടയായും, മറ്റൊരിക്കല്‍ പുസ്തകത്താളില്‍ അബദ്ധത്തില്‍ ഇറ്റിവീണ അല്‍പം ചുവന്ന മഷിയായും, പലപ്പോഴുമത്‌ പോരാളിയുടെ നെഞ്ചില്‍

തറച്ച അമ്പില്‍ നിന്ന് ചീറ്റിത്തെറിക്കുന്ന കട്ടച്ചോരയായും നമ്മള്‍ കാണേണ്ടിവരുന്നു.
"അലഞ്ഞെഴുതുന്നവന്റെ ജീവിത രചന അയ്യപ്പന്‍ തുടരുകതന്നെയയിരുന്നു . ഉടഞ്ഞ സ്ലേറ്റിലെ ഭൂപടം പോലെ ജീവിതം ചേര്‍ത്തുവെയ്ക്കുകയാണ്‌. ഏത്‌ ശിലയിലും ശില്‍പമുണ്ടാക്കുന്ന ഉള്ളുണര്‍വ്വോടെ എരിയുന്ന നെഞ്ചിനും വയറിനും വാക്കിന്റെ അന്നമുണ്ടാക്കിക്കൊടുക്കുന്നു. അടിവയര്‍ തുപ്പിയെറിഞ്ഞ അനാഥത്വത്തിന്‌ അയ്യപ്പന്റെ ദാനമാണ്‌ കവിത.
"
മദ്യപനായ അയ്യപ്പനെയല്ല നമ്മള്‍ വായിച്ചെടുക്കുന്നത്‌. കവിതയുടെ കൊടുവാള്‍ കൊണ്ട്‌ അധികാരത്തിലിരിക്കുന്ന ആശാന്മാരുടെ കാല്‍വെണ്ണ വെട്ടിയെടുക്കുന്ന വിപ്ലവകവിയെയാണ്‌.
ഉപേക്ഷിതന്റെ, നിസ്വന്റെ ആ വരദാനത്തില്‍ ചിരിയുടെയും കണ്ണീരിന്റെയും കലക്കമുണ്ട്‌. സ്വന്തം കപടതയുടെ മുഖാവരണം വലിച്ചുകീറുന്നതിലൂടെ നമ്മുടെ ചുറ്റുപാടും നിറഞ്ഞ കപടഭക്തിയുടെ പേജ്‌ മറിക്കുകയാണ്‌ അയ്യപ്പന്‍ '
ഈ രണ്ടാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തെ സ്മരിക്കാം..

Saturday, 20 October 2012

പ്രമേഹ നിയന്ത്രണത്തിന് യോഗ


പ്രമേഹ നിയന്ത്രണത്തിന് യോഗ

പ്രമേഹ നിയന്ത്രണത്തിന് യോഗ



തിരക്കു പിടിച്ചതും ഫാസ്റ്റ് ഫ‍ുഡിന്റെയും ഈ ലോകത്ത് പ്രമേഹമെന്നത് സര്‍വസാധാരണമായ ഒരു രോഗമായിരിക്കുന്നു.ഇത് വന്നാല്‍ പിന്നെ സദാസമയവും ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യവുമാണ്. പ്രമേഹം കടുത്തു കഴിഞ്ഞാല്‍ അത് ചിലപ്പോള്‍ മരണത്തിനു വരെ കാരണമായേക്കാം. എന്നാല്‍ ഈ പ്രമേഹത്തെ നിയന്ത്രിക്കാനുളള മാര്‍ഗ്ഗമാണ് യോഗ. യോഗ പ്രമേഹത്തിനു മരുന്നല്ല. പക്ഷേ പ്രമേഹ നിയന്ത്രണത്തിന് അനിവാര്യമായ ജീവിതചര്യാ നിയന്ത്രണത്തിനൊപ്പം യോഗ പരിശീലിച്ചാല്‍ പ്രമേഹം പൂര്‍ണമായും നിയന്ത്രിച്ചു നിര്‍ത്താം. യോഗ ചികിത്സ പ്രമേഹം ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും ഫല പ്രദമാണെന്ന് ആധുനിക പഠനങ്ങളും വ്യക്തമാക്കുന്നു. പ്രമേഹത്തിനുള്ള ഒരു ചികിത്സാവിധിയായി യോഗയെ സമീപിക്കുമ്പോള്‍ ആദ്യം മനസിലാക്കേണ്ട കാര്യം ആസനങ്ങള്‍ മാത്രമല്ല യോഗ ചികിത്സയി ല്‍ ഉള്ളത് എന്നാണ്. ആറു തലങ്ങളുള്ള ഒരു യോഗാചര്യയാണു പ്രമേഹനിയന്ത്രണത്തിനു വേണ്ടത്. പാന്‍ക്രിയാസിനെ ഉത്തേജിപ്പിക്കുന്നതിനൊപ്പം ശരീരം ഗ്ലൂക്കോസിനെ ഉപയോഗപ്പെടുത്തുന്നതിന്റെ തോത് വര്‍ദ്ധിപ്പിക്കാനും കഴിയുന്നതിലൂടെയാണു പ്രമേഹ നിയന്ത്രണം സാധ്യമാകുന്നത്. ശ്വസനവ്യായാമം, ശരീരം അയയുന്നതിനുള്ള ശിഥിലീകരണ വ്യായാമങ്ങള്‍, ആസനങ്ങള്‍, പ്രാണായാമങ്ങള്‍, ധ്യാനം, ക്രിയകള്‍ എന്നിവയാണു ചികിത്സയുടെ ഭാഗമായി അനുഷ്ഠിക്കേണ്ടത്. ശ്വസനവ്യായാമങ്ങള്‍ പ്രമേഹത്തിനുള്ള യോഗ ചികിത്സ ആരംഭിക്കുന്നത് എട്ടുവിധത്തിലുള്ള ശ്വസന വ്യായാമങ്ങളിലൂടെയാണ്. മുയല്‍ ശ്വസനം (റാബിറ്റ് ബ്രീതിങ്ങ്), ടൈഗര്‍ സ്‌ട്രെച്ച് ബ്രീതിങ്ങ്, നവാസന ശ്വസനം എന്നിവയാണ് അവയില്‍ പ്രധാനം. വജ്രാസനത്തില്‍ ഇരുന്ന ശേഷം മുന്നോട്ടു കുനിഞ്ഞു കൈപ്പത്തിമുതല്‍ കൈമുട്ടു വരെ തറയില്‍ അമര്‍ത്തിവെയ്ക്കുകയും തല ഉയര്‍ത്തി വെയ്ക്കുകയും വേണം. നാക്ക് ചുണ്ടിനും പല്ലിനും ഇടയ്ക്കായി വെച്ച് മുയലിനെപ്പോലെ വേഗത്തില്‍ വായിലൂടെ ഹ്രസ്വശ്വാസമെടുക്കുന്നതാണ് റാബിറ്റ് ബ്രീതിങ്ങ്. ഇതിലൂടെ പാന്‍ക്രിയാസിസ് ഉത്തേജനവും വിശ്രമവും ഒരു പോലെ ലഭ്യമാകുന്നു. നവാസനശ്വസനം : നിലത്ത് കമിഴ്ന്നു കിടന്നു ശ്വാസമെടുത്തു കൊണ്ട് അരയ്ക്കു താഴോട്ടുള്ള ഭാഗവും വയറിനു മുകളിലുള്ള ഭാഗവും തറയില്‍ നിന്നും ഉയര്‍ത്തുക. ശ്വാസംവിട്ടു കൊണ്ടു താഴ്ത്തുകയും ചെയ്യുന്നതാണു നവാസന ശ്വസനം. ഇതും പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാന്‍ സഹായിക്കും. ഇവ ഏതാനും തവണ ആവര്‍ത്തിച്ചു ശ്വസന വ്യായാമം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ശിഥിലീകരണ വ്യായാമങ്ങള്‍ ആരംഭിക്കാം. ശിഥിലീകരണ വ്യായാമങ്ങള്‍ പ്രമേഹത്തിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആസനങ്ങള്‍ ചെയ്തു തുടങ്ങുന്നതിനായി ശരീരത്തെ പാകപ്പെടുത്തുകയാണ് ഇതിലൂടെ
ചെയ്യുന്നത്. ഈ വ്യായാമങ്ങളിലൂടെ ശരീരത്തിന്റെ ഗ്ലൂക്കോസ് ആഗിരണം ചെയ്യാനുള്ള ശേഷിയും മെച്ചപ്പെടും. ഒരു സ്ഥലത്തു നിന്നു കൊണ്ടു മുന്നോട്ടും പിന്നോട്ടും ഓടുന്ന തുള്‍പ്പെടെയുള്ള ജോഗിങ്ങ്, മുന്നോട്ടും പിന്നോട്ടുമുള്ള വളയല്‍ പാദങ്ങള്‍ തറയില്‍ ഉറപ്പിച്ചുകൊണ്ടുള്ള തിരിയല്‍ ത്രികോണാസനം, ധനുരാസനം, പവന മുക്താസനക്രിയ, സൂര്യനമസ്കാരം, അതിവേഗ വിശ്രാന്തി മുതലായവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇവയിലൂടെ ശരീരം പാകപ്പെട്ടു കഴിഞ്ഞാല്‍ അടുത്ത ഘട്ടത്തിലേയ്ക്കു കടക്കാം. ആസനങ്ങളും പ്രാണായാമങ്ങളും 17 തരം ആസനങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവ പരിവൃത ത്രികോണാസനം, വക്രാസനം, അര്‍ത്ഥ മത്സ്യേന്ദ്രാസനം, ഉസ്ത്രാസനം, മയൂരാസനം, ഭൂജംഗാസനം, ധനുരാസനം, സര്‍വാംഗാസനം, മത്സ്യാസനം, ഉദ്യാനബന്ധ, അഗ്നി സാരക്രിയ എന്നിവയാണ്. ഓരോ രോഗിയുടേയും ശാരീരിക അവസ്ഥ അതായത് ബി പി, നടുവേദന മുതലായവയ്ക്കനുസരിച്ച് ആസനങ്ങളിലും മാറ്റം വരുത്തേണ്ടി വരും. ആസനങ്ങള്‍ അഗാധവിശ്രാന്തി നടത്തി അവസാനിപ്പിക്കാം. ആസനങ്ങ ള്‍ ചെയ്തു കഴിഞ്ഞാല്‍ പ്രാണായാമത്തിലേയ്ക്കു കടക്കാം. മൂന്നുതരം പ്രാണായാമങ്ങളാണു വേണ്ടത്. നാഡീശുദ്ധീ, ശീതീകരണ പ്രാണായാമങ്ങള്‍, ഭ്രമരി പ്രാണായാമം എന്നിവയാണവ. ഇവ ചെയ്യുന്നതിനു മുമ്പു കപാലഭാതിക്രിയയും, വിഭംഗപ്രാണായാമവും ചെയ്യണം. വജ്രാസനത്തില്‍ ഇരുന്നശേഷം സാധാര ണനിലയില്‍ ശ്വാസമെടുത്ത് അതിവേഗത്തില്‍ ശ്വാ സം പുറന്തള്ളുന്ന രീതിയാണു കപാലഭാതി. തുടക്ക ത്തില്‍ മിനിറ്റില്‍ 10 മുതല്‍ 20 തവണവരെ വീതം ശ്വാസോച്ഛ്വാസം ചെയ്തു ക്രമേണ അറുപതുവരെ യാക്കി ഉയര്‍ത്തണം. ഒരു മിനിറ്റു നേരം ചെയ്താല്‍ മതിയാകും. ഇതു ചെയ്യുന്ന സമയം മുഴുവനും നടു നിവര്‍ന്നു തന്നെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ഏതു പ്രാണായാമം ചെയ്യുമ്പോഴും നട്ടെല്ലും കഴു ത്തും നിവര്‍ന്നു തന്നെയിരിക്കണം. നാഡീശുദ്ധി പ്രാ ണായാമത്തിലൂടെ ശരീരത്തിനു സന്തുലിതാവസ്ഥ കൈവരാന്‍ സഹായിക്കും. അതു രോഗങ്ങളെ അകറ്റാനും സഹായിക്കും. ധ്യാനം പ്രധാനം നാദാനുസന്താന ധ്യാനമാണു പ്രധാനമായും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വജ്രാസനത്തില്‍ ഇരുന്ന ശേഷമാണ് ഇവ അനുഷ്ഠിക്കേണ്ടത്. കണ്ണുകള്‍ അടച്ചു ശരീരത്തിനു മുഴുവന്‍ വിശ്രാന്തിയിലെത്തിക്കു കയാണ് ഇവയിലൂടെ ചെയ്യുന്നത്. ചിന്മുദ്ര, ചിന്മയ മുദ്ര, ആദിമുദ്ര, ഭൈരവി മുദ്ര എന്നീ നാലുമുദ്രകളോടൊപ്പമാണ് ഇവ അനുഷ്ഠിക്കേണ്ടത്. ശ്വാസം സാവധാനം അകത്തേയ്‌ക്കെടുത്തു താഴ്ന്ന സ്ഥായിയില്‍ അ-കാരം ഉച്ചരിച്ചു ശ്വാസം പുറത്തേ ക്കു വിടാം. കുറഞ്ഞത് അഞ്ചു തവണ ആവര്‍ത്തിച്ച ശേ ഷം അ- ശബ്ദത്തിനു പകരം ഉ-ശബ്ദവും തുടര്‍ന്ന് മ്-ശബ്ദവും ഉച്ചരിക്കാം. ഒടുവില്‍ ഓംകാരം ഉച്ചരിച്ചു നിശബ്ദതയിലേക്കു നീങ്ങാം. ക്രിയകളും ചെയ്യാം ജലനേത്രി, സൂത്രനേതി, വമനധൗതി എന്നീ ക്രിയകളാണ് പ്രമേഹരോഗി ചെയ്യേണ്ടത്. ഏതാനും ആഴ്ചകള്‍ ഇത് ആവര്‍ത്തിക്കുമ്പോള്‍ തന്നെ പ്രമേഹരോഗിക്ക് ഷുഗര്‍ നിലയില്‍ നല്ല വ്യത്യാസം മനസിലാക്കാനാകും. വിദഗ്ധനായ ഒരു യോഗാചാര്യന്റെ നിര്‍ദ്ദേശത്തോടെ മാത്രമേ യോഗചികിത്സയ്‌ക്കൊരുങ്ങാവൂ. ജലനേതി ഇളം ചൂടുള്ള ഉപ്പുവെള്ളം മൂക്കിലെ ഒരു ദ്വാരത്തിലൂടെ ഒഴിച്ചു മറുമൂക്കിലൂടെ പുറത്തുകളയുന്ന രീതിയാണു ജലനേതി. ഇതു മറുമൂക്കിലൂടെയും ആവര്‍ത്തിക്കണം. നേരിയ ചൂടുള്ള ഉപ്പുവെള്ളം വയര്‍ നിറയെ കുടിച്ചിട്ടു മുന്നോട്ടു കുനിഞ്ഞു വായില്‍ വിരലിട്ടു മുഴുവന്‍ ഛര്‍ദ്ദിച്ചു കളയുന്നതാണു വമനധൗതി. ഈ ക്രിയകള്‍ ആഴ്ചയില്‍ രണ്ടു തവണ വീതം ചെയ്താല്‍ മതിയാകും. രക്തത്തിലെ പഞ്ചസാര വളരെ കുറയാന്‍ ഇതു സഹായിക്കും.







10 Yoga Poses for Defeating Diabetes


#1: Downward Facing Dog.

#2: Big Toe Pose.

#3: Triangle Pose.

#4: Western Intense Pose.

#5: Hero Posture.

#6: Half Lord of the Fishes.

#7: Marichyasana A.

#8: Marichyasana C.

#9: Fish Pose.

#10: Corpse Pose


Cranky Old Man

ഓസ്ട്രലിയയില്‍ ഒരു ആശുപത്രിയിലെ വയോധികര്‍ക്കയുള്ള വാര്‍ഡില്‍ മരിച്ച ഒരു വൃദ്ധന്റെ കട്ടിലില്‍ നിന്നും നേഴ്സ് നു ഒരു ഇംഗ്ലീഷ് കവിത ലെഭിച്ചു...അതിന്റെ വരികള്‍ വായിച്ചാ നേഴ്സ് അതിന്റെ കോപ്പി സഹപ്രവര്‍ത്തകര്‍ക്ക് നല്‍കി
അതില്‍ ഒരാള്‍ അത് ഒരു മാഗസിന്‍ പബ്ലിഷ് ചെയ്തു ...അതോടെ ആ കവിത പെട്ടന്ന് ..പ്രസിദ്ധമായി.....ആ കവിതയുടെ വരികള്‍ ഇതാ നിങ്ങള്‍ക്കായി....
ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുമല്ലോ...ഇല്ലേ ?

When an old man died in the geriatric ward of a nursing home in an Australian country town, it was believed that he had nothing left of any value.

Later, when the nurses were going through his meagre possessions, They found this poem. Its quality and content so impressed the staff that copies were made and distributed to every nurse in the hospital.

One nurse took her copy to Melbourne. The oldman's sole bequest to posterity has since appeared in the Christmas editions of magazines around the country and appearing in mags for Mental Health. A slide presentation has also been made based on his simple, but eloquent, poem.

And this old man, with nothing left to give to the world, is now the author of this 'anonymous' poem winging across the Internet.

Cranky Old Man
************
What do you see nurses? . . .. . .What do you see?
What are you thinking .. . when you're looking at me?
A cranky old man, . . . . . .not very wise,
Uncertain of habit .. . . . . . . .. with faraway eyes?
Who dribbles his food .. . ... . . and makes no reply.
When you say in a loud voice . .'I do wish you'd try!'
Who seems not to notice . . .the things that you do.
And forever is losing . . . . . .. . . A sock or shoe?
Who, resisting or not . . . ... lets you do as you will,
With bathing and feeding . . . .The long day to fill?
Is that what you're thinking?. .Is that what you see?
Then open your eyes, nurse .you're not looking at me.
I'll tell you who I am . . . . .. As I sit here so still,
As I do at your bidding, .. . . . as I eat at your will.
I'm a small child of Ten . .with a father and mother,
Brothers and sisters .. . . .. . who love one another
A young boy of Sixteen . . . .. with wings on his feet
Dreaming that soon now . . .. . . a lover he'll meet.
A groom soon at Twenty . . . ..my heart gives a leap.
Remembering, the vows .. .. .that I promised to keep.
At Twenty-Five, now . . . . .I have young of my own.
Who need me to guide . . . And a secure happy home.
A man of Thirty . .. . . . . My young now grown fast,
Bound to each other . . .. With ties that should last.
At Forty, my young sons .. .have grown and are gone,
But my woman is beside me . . to see I don't mourn.
At Fifty, once more, .. ...Babies play 'round my knee,
Again, we know children . . . . My loved one and me.
Dark days are upon me . . . . My wife is now dead.
I look at the future ... . . . . I shudder with dread.
For my young are all rearing .. . . young of their own.
And I think of the years . . . And the love that I've known.
I'm now an old man . . . . . . .. and nature is cruel.
It's jest to make old age . . . . . . . look like a fool.
The body, it crumbles .. .. . grace and vigour, depart.
There is now a stone . . . where I once had a heart.
But inside this old carcass . A young man still dwells,
And now and again . . . . . my battered heart swells
I remember the joys . . . . .. . I remember the pain.
And I'm loving and living . . . . . . . life over again.
I think of the years, all too few . . .. gone too fast.
And accept the stark fact . . . that nothing can last.
So open your eyes, people .. . . . .. . . open and see.
Not a cranky old man .
Look closer . . . . see .. .. . .. .... . ME!!

Remember this poem when you next meet an older person who you might brush aside without looking at the young soul within. We will all, one day, be there, too!

PLEASE SHARE THIS POEM (originally by Phyllis McCormack; adapted by Dave Griffith)

The best and most beautiful things of this world can't be seen or touched. They must be felt by the heart